ഞാൻ കെ റെയിലിന് എതിരാണ്. അത് സംബന്ധിച്ച് ഉയർന്നു വന്ന പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കെ റെയിൽ അനുകൂലികൾക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെ ഞാൻ എന്തോ പറഞ്ഞുവെന്ന് വരുത്തി തീർത്ത് വിഷയം മാറ്റാനാണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്-
കമ്പ്യൂട്ടർവൽക്കരണത്തെ എതിർത്ത കമ്മ്യൂണിസ്റ്റുകാർ കമ്പ്യൂട്ടർ ഉപയോഗിക്കാമോ ? തുടങ്ങിയ വാദങ്ങളുമായി വലതുപക്ഷം നാളിതു വരെ കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കാൻ ഉപയോഗിച്ച അതേ മാർഗ്ഗവും രീതിയുമാണ് കാരശ്ശേരി മാഷ് ട്രെയിനിൽ കയറാമോ എന്ന തങ്ങളുടെ പോസ്റ്ററൊട്ടിപ്പിലും ഉള്ളതെന്ന് ഇവരോർക്കുന്നില്ല
തെറി പറഞ്ഞോ ട്രോളിയോ മെറിറ്റിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലല്ലോ. കറങ്ങിത്തിരിഞ്ഞു ചർച്ച അവിടെത്തന്നെ എത്തും. വ്യക്തിയോ വ്യക്തിഗത ചോയ്സോ അല്ല വിഷയം, പബ്ലിക് പോളിസിയും അതിന്റെ പ്രയോറിറ്റികളും ആണ്. ജർമ്മനിയിലോ ഡൽഹിയിലോ ഉള്ള മെട്രോ റെയിലിൽ സഞ്ചരിച്ചാൽ
ക്ലാസ്സിക് പെര്‍ഫോമന്‍സ് ആര്‍ട്സ് മുഖ്യവിഷയമായി പഠിപ്പിക്കുന്ന കലാമണ്ഡലത്തിന്റെ വൈസ് ചാന്‍സലറാകാന്‍ ടി കെ നാരായണന് യാതൊരു യോഗ്യതയുമില്ലെന്ന് പറഞ്ഞ എം എന്‍ കാരശ്ശേരി ഇപ്പോഴത്തെ ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തിന്റെ ആണിക്കല്ല് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണനാണ് എന്നും ആരോപിച്ചു. മുസിരിസ് പോസ്റ്റിന്
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരംതന്നെ തകര്‍ത്തയാളാണ് പി. സി. ജോര്‍ജ്. ആളുകളെ തെറി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചും രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഷ കെട്ടതാക്കിയത് ജോര്‍ജാണ്. ഈഴവരേയും മുസ്ലിംഗളെയും അയാള്‍ തെറിവിളിക്കും.